'കിട്ടുന്നതെന്തും വായിച്ചാണ് ഞാന്‍ തുടങ്ങിയത്'- എം. ടി. വാസുദേവന്‍ നായര്‍/ മാങ്ങാട് രത്നാകരന്‍
ആദ്യകാലത്ത് കിട്ടുന്നതെന്തും വായിക്കുമായിരുന്നു. കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. മഹാകവി അക്കിത്തത്തിന്റെ വീട്ടില്‍ പോയി പുസ്തകമെടുക്കും. മലയാളവും ഇംഗ്ലീഷും. ഹൈസ്‌കൂളിലൊന്നും അന്ന് അധികം പുസ്തകങ്ങളൊന്നുമില്ല. അതിന്റെ ചുമ
ഗൈനക്കോളജിയിൽ നിന്ന് NICU വഴി പീഡിയാട്രിക്സിലെത്തിയ ഹൗസ് സർജൻസി കാലത്താണ് എനിക്ക് റൈനോൾഡ്സച്ചന്റെ ബാധ കേറുന്നത്. ആദ്യ ദിവസം ഒരു പാമ്പുകടിയുടെ ഓർമയിൽ നീരുവച്ച കാലുമായി തളർന്നുറങ്ങിയിരുന്ന കുഞ്ഞിപെണ്ണ് കണ്ണുതുറന്നു ചിരിച്ചു,